Saturday, April 26, 2025

പൂജക്കെടുക്കാത്ത പുഷ്പങ്ങള്‍

പൂജാപുഷ്പമായ്പൂജക്കെടുക്കാന്‍കഴിയാത്ത ശവംനാറിപൂക്കള്‍ ഞങ്ങള്‍ മനംമടുത്തമനസുമായിമല്ലിട്ട് കുഴിമാടങ്ങള്‍കുഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ കെട്ടിത്തൂങ്ങിമരിച്ചഴുകിയ ജഡങ്ങള്‍താങ്ങിയിറക്കാന്‍കല്പിക്കപെടുന്നവര്‍ കുമിഞ്ഞുനാറുന്നകബന്ധങ്ങളില്‍നഗ്‌നപാദരായിഇറങ്ങിച്ചെല്ലേണ്ടവര്‍ ഓടയില്‍നിന്നോടയിലേക്ക്മനുഷ്യമലംചുമക്കേണ്ടവര്‍

ബന്ധങ്ങളുടെ സര്‍വ്വേ

കഥ ... റംല എം ഇഖ്ബാല്‍ കാര്‍മേഘങ്ങള്‍ നീങ്ങി ആകാശം തെളിഞ്ഞ ഒരു സായാഹ്നത്തിലാണ് ആ ഇരുപത്തെട്ടുകാരി കയ്യിലൊരു ഫയലുമായി...

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും

തിരിച്ചറിവുകള്‍

നടന്നുനീങ്ങുവാനിനിയും ബാക്കിനില്‍ക്കവേഒരു മടക്കയാത്ര സാധ്യമെങ്കില്‍ഞാനുമെന്‍ പ്രിയബാല്യവും അവിടെന്‍തണല്‍ മരങ്ങളുംആ ചില്ലയാംകരങ്ങളായിരുന്നെന്‍ പാഥേയംമൊഴികളെന്റെ ജീവതാളവും ജീവിതസന്ധ്യയിലെത്തി നില്‍ക്കവേഞാനറിയുന്നു സത്യമേതെന്ന്എന്‍പ്രിയ തണല്‍മരമില്ലിപ്പോള്‍സൂര്യതാപത്തെ...

ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ

പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,ഇല്ലാതെയാവും. ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,ഉയിരും ഉണര്‍വുംഎല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,എന്തോ ..ചിലത് കിട്ടിയെന്നുവരാം.

മോഹനകൃഷ്ണന്റെ തിരോധാനങ്ങൾ

''എന്തായി? '' ഇന്ദു മേശമേൽ കൈപ്പടമമർത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ചോദ്യം കേട്ടവരൊക്കെയും വർമ്മ സാറിന്റെ...

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...

അവതാരമായ് വരൂ കണ്ണാ

സന്ധ്യതൻ മണമുള്ളൊരരിമുല്ലപ്പൂക്കളേകണ്ടുവോ നിങ്ങളെൻ രാധാരമണനെകർപ്പൂരദീപങ്ങൾ കണ്ടുമടങ്ങുന്നകുങ്കുമപ്പൂക്കളേ, തൊഴുതുവോ കണ്ണനെ അത്താഴപ്പൂജയിലെത്തുന്ന തെന്നലേകേട്ടുവോ നിങ്ങളാ...

മൂന്നു കവിതകള്‍

തൂലിക എന്റെവര്‍ഗ്ഗത്തെക്കുറിച്ചുനിങ്ങളുടെമസ്തിഷ്‌കത്തില്‍എഴുതിയചരിത്രത്തെമാറ്റിയെഴുതാന്‍ഈ തൂലികഅശക്തമാണ് നോവ്

മതിലുകള്‍

കവിത അയൽ വീട്ടുകാർതമ്മിലുള്ളഅസ്വാരസ്യങ്ങളുടെവികാര മൂർഛയിൽനാവുകൾഉദ്ധരിച്ചപ്പോഴാണ്തൊടിയതിര്മതിലിനെഗർഭം പൂണ്ടത്..അവരുടെആണത്തംബന്ധങ്ങളുടെ മൃദുല മേനിയിൽപരസ്പരംകുത്തിയിറക്കി -ക്കിതച്ചതിനൊടുവിലെദീർഘ മൗനത്തിന്ശേഷമാണ്അതിർവരമ്പ്മതിലിനെനൊന്തു പെറ്റത്..കാലം തികയാതെപ്രസവിച്ചചാപ്പിള്ളയെങ്കിലുമീഅവിഹിത വേഴ്ച്ചയിലെജാരസന്തതിക്ക്വളർച്ചക്കുറവൊട്ടുമില്ലഅകാല മരണവും..അവരുടെ വളർച്ചക്കൊപ്പംമതിലുകളുംവളർന്നുകൊണ്ടിരുന്നു..അങ്ങനെ മതിലുകൾവൻമതിലുകളായി..അഹിതകരമായ ബന്ധത്തിൻ്റെപ്രതീകമായി..അസ്വസ്ഥതകളുടെചുമട്ടുകാരനായ്ഉള്ളുലച്ചിലുകളുടെ,അലിഞ്ഞു തീരാത്തകുനുഷ്ടുകളുടെഉരുക്കു മുഷ്ടിയായ്രണ്ട് സാമ്രാജ്യങ്ങളുടെഇടയ്ക്ക്ഇന്നലെയുടെ...

MOST POPULAR

HOT NEWS