യമനില്‍ സൈന്യവും ഹൂദി വിമതരും ഏറ്റുമുട്ടി; 23 പേര്‍ കൊല്ലപ്പെട്ടു

സന: യമനിലെ മാറിബ് പ്രവിശ്യയില്‍ സൈന്യവും ഹൂദി വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഹുദൈദ നഗരത്തോടു ചേര്‍ന്ന് മൂന്നു ദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലുമായി നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു ഗ്രാമീണനും ഉള്‍പ്പെടുന്നു.

അടുത്തിടെ നടന്നതില്‍ ഏറ്റവും ഭീകരമായ ഏറ്റുമുട്ടലായിരുന്നു ഇത്. മാറിബില്‍ വിമതര്‍ കുടുതല്‍ സൈന്യത്തെ നിയോഗിച്ചിരുന്നുവെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here