അല്‍ ജസീറയില്‍ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഖത്തര്‍

ദോഹ: അല്‍ ജസീറ ഇപ്പോഴും പഴയതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന്ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. ഖത്തറിനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയ സൗദി അറേബ്യ ഉള്‍പ്പെടുന്ന രാജ്യങ്ങളുമായി ഖത്തര്‍ ഭീകരവാദ വിരുദ്ധ, ട്രാന്‍സ് നാഷനല്‍ സെക്യൂരിറ്റി മേഖലകളില്‍ ദോഹ കരാറിലെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു രാജ്യവുമായുള്ള ഉഭയകക്ഷി ബന്ധമെന്നുള്ളത് രാജ്യത്തിെന്‍റ പരമാധികാരത്തിെന്‍റ പരിധിയിലാണ്. അത് രാജ്യതാല്‍പര്യത്തിനനുസരിച്ചാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചെങ്കിലും ഖത്തറിെന്‍റ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ അത് ഒരിക്കലും മാറ്റം വരുത്തില്ല. പുതിയ കരാറുകളും ഉടമ്ബടികളും ഖത്തറിെന്‍റ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഒരു സ്വാധീനവുമുണ്ടാക്കില്ല. ഈ ആഴ്ചക്കുള്ളില്‍തന്നെ കരാര്‍പ്രകാരമുള്ള നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നും കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറില്‍ ഒപ്പുവെച്ചതോടെ ഇവിടെ എല്ലാ രാജ്യങ്ങളും ജേതാക്കളായിരിക്കുകയാണ്. എന്നാല്‍ മഞ്ഞുരുക്കം പൂര്‍ണമാകണമെങ്കില്‍ സമയമെടുക്കും. ഗള്‍ഫ് പ്രതിസന്ധിയിലെ മറ്റു രാജ്യങ്ങള്‍ക്കും സൗദിയുടെ രാഷ്ട്രീയ താല്‍പര്യം പോലെയുള്ള താല്‍പര്യങ്ങളുണ്ടാകാം. ഖത്തറിെന്‍റ രാഷ്ട്രീയ താല്‍പര്യങ്ങളുമായി ചേര്‍ന്ന് പോകാമെന്നത് അവര്‍ പിന്നീട് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധങ്ങള്‍ പഴയ നിലയിലേക്ക് എത്തുന്നതിന് ചില നടപടിക്രമങ്ങളും ചുവടുവെപ്പുകളുമുണ്ട്. വലിയ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴുമുണ്ട്.

അതെല്ലാം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പരിഹരിക്കപ്പെടും. ഓരോ രാജ്യത്തിനും ഖത്തറുമായി വ്യത്യസ്ത വിയോജിപ്പുകളാണുള്ളതെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു.

പ്രതിസന്ധി പൂര്‍ണമായും അവസാനിക്കുന്നതോടെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഖത്തര്‍ നിക്ഷേപമിറക്കുന്നതിെന്‍റ സൂചനകളും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ശൈഖ് മുഹമ്മദ് ആല്‍ഥാനി പങ്കുവെച്ചു. ഭാവിയില്‍ സാധ്യതകളെല്ലാം തുറക്കപ്പെടുകയാണെങ്കില്‍ രാജ്യങ്ങളുമായി രാഷ്ട്രീയ ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നത്. ഖത്തര്‍ എന്നത് എപ്പോഴും തുറന്ന പുസ്തകമാണ്.

ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയില്‍ സൗദി അറേബ്യക്കും സഖ്യരാഷ്ട്രങ്ങള്‍ക്കുമെതിരായി ഖത്തര്‍ സമര്‍പ്പിച്ചിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. കൃത്യസമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതോടെ കേസുകളെല്ലാം അവസാനിക്കുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.